google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : > പിറകോട്ടടിച്ചത് 25000 കുട്ടികൾ

2025, ജൂലൈ 11, വെള്ളിയാഴ്‌ച

> പിറകോട്ടടിച്ചത് 25000 കുട്ടികൾ

A to Z world wide news ______ [hindi] കീം റാങ്ക് പട്ടിക പിറകോട്ടടിച്ചത് 25000 കുട്ടികൾ » 67505 പേരുടെ പട്ടികയിൽ റാങ്ക് മാറാത്തവർ വിരലിലെണ്ണാവുന്നവർ മാത്രം തിരുവനന്തപുരം: ചുരം: പ്രോസ്പെ‌ക്ടസ് പരിഷ്ക്കരണം ഹൈകോടതി റ ദ്ദാക്കിയതോടെ പഴയ മാതൃകയി ൽ എൻജിനീയറിങ് റാങ്ക് പട്ടിക പുതുക്കിയപ്പോൾ പിറകിൽ പോ യത് 25000ത്തോളം വിദ്യാർഥിക ൾ പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം ജൂലൈ ഒന്നിന് പ്രസി ദ്ധീകരിച്ച റാങ്ക് പട്ടികയിൽ മെച്ച പ്പെട്ട റാങ്ക്‌ലഭിച്ചവരാണ്‌ പിറകോ ട്ടുപോയത് ഇതിൽ 23000ത്തോ ഉം പേരും കേരള സിലബസിൽ പഠിച്ചവരാണ്. മികച്ച കോളജു കളിലും ബ്രാഞ്ചിലും പ്രവേശനം ലഭിക്കാനുള്ള സാധ്യതയെ പ്ര തികൂലമായി ബാധിക്കുന്നതാ ണ് റാങ്കിലുള്ള ഈ മാറ്റം. പ്രവേശന റാങ്ക് പട്ടികയിൽ ആകെ ഉൾപ്പെട്ടത് 67505 പേരാ ണ്. ഇതിൽ റാങ്കിൽ മാറ്റം വരാ ത്തവർ വിരലിലെണ്ണാവുന്നവർ മാത്രം. ചിലർക്ക് നേരിയ മാറ്റമാ malas 5000ال തകിൽ പോയ വിദ്യാർഥികളുമു , 3000 ০০ = മുന്നോട്ടുവന്ന വിദ്യാർഥിക മുണ്ട് നേട്ടമുണ്ടായവരിൽ ഭൂ ഭാഗവും സി.ബി.എസ്.ഇ സി ബസിൽ പഠിച്ചവരാണ്. റദ്ദാ തിയ റാങ്ക് പട്ടികയിൽ എട്ടാം ാനത്തുണ്ടായിരുന്ന വിദ്യാ നി പുതിയ പട്ടികയിൽ 185-ാം ങ്കിലേക്കാണ് മാറിയത്. ഈ ന്യാർഥി സംസ്ഥാന സിലബ ൽ പഠിച്ച വിദ്യാർഥിയാണ്. രക്കിയ പട്ടികയിൽ ആദ്യ പ ജൽ ഉൾപ്പെട്ടിരുന്നത് സി.ബി. സ്.ഇ സിലബസിൽ നിന്ന് അ പേരായിരുന്നു. ഇതിൽ നാ വൻ തിരിച്ചടി 2024ൽ പ്ലസ് ടു വിജയിച്ചവർക്ക്: കുറഞ്ഞത് 15 മാർക്ക് വരെ 2024 'വിദ്യാർഥികൾക്കാണ് ഇത്തവണ റാങ്ക് പട്ടി ക മാറ്റിയപ്പോൾ വൻ ഇടിവ് വന്നത് കഴിഞ്ഞ വർഷത്തെ ഏകീകരണ ഫോർമുല ഈ വർഷവും തുടർന്നതോടെ ഇ വർക്ക് 35 മാർക്കിന്റെ വരെ കുറവ് ഈ വർഷവും നേരിട്ടു ജ വരിൽ മിക്കവരും എൻജിനീയറിങ് പ്രവേശന പരീക്ഷ രണ്ടാം തവണ (റിപ്പീറ്റേഴ്‌സി എഴുതിയവരാണ്. എന്നാൽ 2025ൽ കേരള സിലബസിൽ പ്ലസ് ടു പാസായ വി ദ്യാർഥികൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകീകരണത്തി ൽ മാർക്ക് കുറയുന്നതിൻ്റെ തോത് കുറഞ്ഞിട്ടുണ്ട്. ഇത്തവണ 10 മു തൽ 15 വരെ മാർക്കാണ് കുറഞ്ഞത് തുടർന്നു മ്പതാം റാങ്കിലുണ്ടാ യിരുന്ന വിദ്യാർഥി മാത്രമാണ് 1400 повторно ന്നാൽ റദ്ദാക്കിയ പട്ടികയിലെ ആദ്യ പത്തിലുണ്ടായിരുന്ന അ ഞ്ച് സംസ്ഥാന സിലബസുകാ രും റാങ്കിൽ പിറകോട്ടുപോയി. ഒന്നാം റാങ്കിലുണ്ടായിരുന്ന വി ദ്യാർഥി ഏഴിലേക്കും മൂന്നാം റാ ങ്കിലുണ്ടായിരുന്നയാൾ എട്ടിലേ ക്കും ഏഴിലുണ്ടായിരുന്നയാൾ ഭേദഗതി ഈ വർഷം വേണോ? മന്ത്രിസഭയിലും ചോദ്യം തിരുവനന്തപുരം പ്ലസ് ടു മാർ ക്ക് ഏകീകരണത്തിൽ മാ റ്റം വരുത്തുന്നത് ഈ വർ ഷം നടപ്പാക്കേണ്ടതില്ലെ ന്ന വിദഗ്‌ധ സമിതി (റിവ്യൂ കമ്മിറ്റി) റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഇതു സംബന്ധിച്ച് തീരുമാനമെ ടൂത്ത മന്ത്രിസഭ യോഗത്തി ലും സമാന അഭിപ്രായം ഉ യർന്നതും പുറത്തായി. ജൂ ൺ 30ന് ചേർന്ന മന്ത്രിസ യോഗത്തിലാണ് പ്രോസ് പെക്ടസ് ഭേദഗതിക്ക് അംഗീ കാരം നൽകിയത്. മാറ്റം ഇ ത്തവണ വേണോ എന്ന് നി യമമന്ത്രി പി. രാജീവും ഷിമന്ത്രി പി. പ്രസാദും ഉൾ പ്പെടെ സംശയം ഉന്നയിച്ചു വെന്നാണ് വിവരം. കേരള 13ലേക്കും എട്ടിലുണ്ടായിരുന്ന യിരുന്നയാൾ 21ലേക്കും മാറി. ആദ്യ പത്തിൽ രണ്ട് പേർ മാത്ര സിലബസിലുള്ള വിദ്യാർഥി കൾ നേരിടുന്ന പ്രശ്ന‌ം പ രിഹരിക്കാൻ മാറ്റം ഇത്തവ ണ തന്നെ വേണമെന്നാവ ശ്യപ്പെട്ടത് ഉന്നതവിദ്യാഭ്യാ സമന്ത്രി ബിന്ദുവായിരുന്നു കൂടുതൽ മന്ത്രിമാരും ഈ അഭിപ്രായത്തോട് യോജിച്ച നുകൂല നിലപാടെടുത്തു. 12773% σοαλετας io as 2259-ാം റാങ്കാണ്. പിറകോട്ട് 0982 0 ملون زد ട്ടി പുതിയ പട്ടികയിൽ 596 പിറകോട്ടുപോയൻ 2253 ആദ്യ പട്ടികയിൽ നൂറ് വ 43 Фый тиктилom miles mk 55 admin ഇയിൽ നിന്നുമായിരുന്നെ പട്ടിക പുതുക്കിയപ്പോൾ സിലബസിൽ നിന്നുള്ള ആയി കുറഞ്ഞു എന്നാൽ ബി.എസ്.ഇയിൽ നിന്നു 79 ആയി ഉയർന്നു 5000 ов 2539 вы поетот ബസിൽ നിന്നും 2220 രൂ ബി.എസ്.ഇയിൽ നിന്നു ന്നെങ്കിൽ പുതിയ

അഭിപ്രായങ്ങളൊന്നുമില്ല: